Tip:
Highlight text to annotate it
X
നോക്കൂ ഇത് ഞാന്‍, ഇത് എന്റെ ബാല്യകാല സുഹൃത്ത് യൂസഫ്.
ലാഹോറിൽ ഞങ്ങളുടെ വീടിനു മുമ്പിൽ ഒരു മൈതാനം ഉണ്ടായിരുന്നു, അതിന്റെ ഗേറ്റ് വളരെ പഴയതായിരുന്നു.
വൈകുന്നേരങ്ങളിൽ ഞങ്ങൾ അവിടെ പട്ടം പറപ്പിക്കുകയും യൂസഫിന്റെ മധുരപലഹാരക്കടയിൽ നിന്ന് 'ഝജരിയാസ്' കട്ടുതിന്നുകയും ചെയ്യുമായിരുന്നു.
'ഝജരിയാ'?
ഹല്ലോ, മിസ്റ്റർ മെഹ്റ, എന്തുണ്ട് വിശേഷം?
സുഖം തന്നെ. ഇത് എന്റെ മുംബൈക്കാരിയായ കൊച്ചുമകൾ.
ഹലോ, സുഖമാണോ?
ഹേ യൂസഫ് നിന്റെ പട്ടം പൊട്ടി!
ഹലോ അസലാമു അലൈക്കും.
ഫസൽ, മധുരം?
ഉം
മുത്തച്ഛാ, ടെല്ഹിനെ ഒരു ഫോൺ
ഹലോ.
യൂസഫ് അങ്കിൾ?
ആരാ?
ഹലോ, ഞാൻ ടെൽഹിയുണ്ടേ നിന്നും സുമനാണ്, അങ്കിളിന്റെ ബാല്യകാല സുഹൃത്ത് പ്രസാദിന്റെ കൊച്ചുമകൾ.
ഓർമ്മയുണ്ടോ, ചെറുപ്പത്തിൽ, നിങ്ങൾ രണ്ടുപേരും 'ഝജരിയാസ്' കട്ടുതിന്നിരുന്നത്?
വിഭജനം നടന്നപ്പോൾ,
ഞങ്ങൾ രായ്ക്കുരാമാനം ഇന്ത്യയ്ക്ക് കടന്നു.
മുത്തച്ഛാ...
യൂസഫിന്റെനെ കാര്യം ഞാൻ എന്നും ഓർക്കും.
ഒന്നു വേഗം വരാമോ?
ഹലോ...?
ആരാ?
ഹാപ്പി ബർത്ത്ഡേ, ചങ്ങാതി
യൂസഫ്...
യൂസഫേ...
ഏയ്, യൂസഫ്...
ഓ...
ഓ യൂസഫ്, എന്റെ കളിക്കൂട്ടുകാരൻ.